കദംബവും ചുവന്ന റോസാപ്പൂക്കളും കൊരുത്ത വരണമാല്യം ചാര്‍ത്തുമ്പോള്‍ 14 വധുക്കളുടെയും മുഖത്ത് സന്തോഷം നിറഞ്ഞു. ആദിവാസി ഊരുകളിലെ തീര്‍ത്തും ലളിതമായ വിവാഹവേദിക്ക് പകരം പൂക്കളും പക്കമേളവും ആര്‍ഭാടം തീര്‍ത്ത കൊച്ചി കടവന്ത്രയിലെ വിനായക കല്യാണമണ്ഡപത്തില്‍ വെള്ളിവെളിച്ചം വിതറുന്ന വേദിയിലായിരുന്നു ആദിവാസി യുവതികള്‍ നിന്നത്. പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ചേര്‍ത്തുനിര്‍ത്താന്‍ തയാറായ 14 വരന്മാരും ഏറെ സന്തോഷത്തിലായിരുന്നു. തനത് കേരള ശൈലിയിലുള്ള കസവുസാരിയും മുല്ലപ്പൂവും അണിഞ്ഞാണ് വധുക്കള്‍ വേദിയിലത്തെിയത്. കോടിമുണ്ടും കസവ് ഷര്‍ട്ടുമായിരുന്നു വരന്മാരുടെ വേഷം. പൂയംകുട്ടി തലവച്ചപ്പാറയിലെ വനിതകള്‍ ചൊല്ലിയ ഊരുകളിലെ ആചാരപ്രകാരമുള്ള പ്രാര്‍ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു.
2014, ഫെബ്രുവരി 16, ഞായറാഴ്‌ച
പൊന്നും പുടവയും മേളപ്പെരുമയും; സമൂഹ വിവാഹപ്പുതുമയില്‍ ആദിവാസികള്‍
കദംബവും ചുവന്ന റോസാപ്പൂക്കളും കൊരുത്ത വരണമാല്യം ചാര്‍ത്തുമ്പോള്‍ 14 വധുക്കളുടെയും മുഖത്ത് സന്തോഷം നിറഞ്ഞു. ആദിവാസി ഊരുകളിലെ തീര്‍ത്തും ലളിതമായ വിവാഹവേദിക്ക് പകരം പൂക്കളും പക്കമേളവും ആര്‍ഭാടം തീര്‍ത്ത കൊച്ചി കടവന്ത്രയിലെ വിനായക കല്യാണമണ്ഡപത്തില്‍ വെള്ളിവെളിച്ചം വിതറുന്ന വേദിയിലായിരുന്നു ആദിവാസി യുവതികള്‍ നിന്നത്. പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ചേര്‍ത്തുനിര്‍ത്താന്‍ തയാറായ 14 വരന്മാരും ഏറെ സന്തോഷത്തിലായിരുന്നു. തനത് കേരള ശൈലിയിലുള്ള കസവുസാരിയും മുല്ലപ്പൂവും അണിഞ്ഞാണ് വധുക്കള്‍ വേദിയിലത്തെിയത്. കോടിമുണ്ടും കസവ് ഷര്‍ട്ടുമായിരുന്നു വരന്മാരുടെ വേഷം. പൂയംകുട്ടി തലവച്ചപ്പാറയിലെ വനിതകള്‍ ചൊല്ലിയ ഊരുകളിലെ ആചാരപ്രകാരമുള്ള പ്രാര്‍ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വിഴിഞ്ഞം തീരത്തിന് തീപിടിക്കുന്നു - ഭാഗം രണ്ട്
മുഖ്യമന്ത്രിയുടെ പശുവിൻ്റെ വിലപോലുമില്ലേ മത്സ്യത്തൊഴിലാളിയുടെ ജീവന് ? ( Madhyamam ദിനപത്രത്തിൽ 2022 ആഗസ്റ്റ് 30 നു പ്രസിദ്ധീകരിച്ചത് ) ...

-
കര്‍ത്താവിന്റെ മണവാട്ടിമാരാണ് കന്യാസ്ത്രീകള്‍. അതോ കര്‍ത്താവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതന്മാരുടെയോ? അത്തരം ഗതികേടുകള്‍ ഉണ്ടാക്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!